മുള്ളുവേലിയിൽ പടർന്ന്കയറുന്ന പാഴ്ചെടിപോലെ
ജീവിതം അനിയന്ത്രിതം മുമ്പോട്ട് പോകവേ
സ്നേഹം കരിഞ്ഞു പോയ നീണ്ട വേനലെത്തി
മുൾ ച്ചെടികളിൻ കീഴെ തളിരുകൾ കരിഞ്ഞുണങ്ങി
വെറും നാരായവേരുമാത്രമായ് എത്രയോ
കാലം കഴിച്ചു.
ചൂണ്ടയിൽ കുരുങ്ങി പിടക്കുന്ന ഓർമ്മ മാത്രമായ്
ഇനി എത്രകാലം?
മറ്റൊരു മഴയ്ക്കായ് കാത്തു നിൽക്കാതെ
കരയ്ക്കുവീണു പിടയ്ക്കാതെ
മരിയ്ക്കട്ടെ ഓർമ്മകൾ.
രാവണമാഹാത്മ്യം
-
വിശ്രവസ് അതായത് പുലസ്ത്യന്റെ മകൻ, പോരാ ബ്രഹ്മാവിന്റെ കൊച്ചു മകനു കൈകസിയിൽ
ഉണ്ടായ പുത്രൻ - അയ്യൊ പാവം - ബ്രാഹ്മണന്മാർ അടിച്ചിരുത്തിയ കീഴാളവർഗ്ഗം അല്ലെ?
അല്ല...
4 വർഷം മുമ്പ്