2010, നവംബർ 4, വ്യാഴാഴ്‌ച

പുണ്യഭുമിയിലെ കാഴ്ചകള്‍

 
 ആഴത്തില്‍ വേരോടിയ  പാഴ്മരങ്ങള്‍ .
പിഴുതെറിഞ്ഞാലും  പൊട്ടിമു ക്കും മുള്‍ച്ചെടികള്‍ .
വളരാനിടമില്ലാതെ  തലതൂ ങ്ങി തളര്‍ന്നു വിഴും ഫലവൃക്ഷങ്ങള്‍
കറുപ്പും വെളുപ്പും  ഞരമ്പുകള്‍  കോര്‍ത്തു വലിഞ്ഞപ്പോlള്‍
തണല്‍ തരാനാവാതെ  തലകൂമ്പിയ  കല്പ വൃ ക്ഷങ്ങള്‍ .
കക്ഷി  രാഷ്ര്ടിയ ചുഴിയില്‍  താണും  പൊങ്ങിയും  കരകാ ണാതുഴ റി യും
ജഡ മായോയൊഴുകിയെത്തും  മുകു ങ്ങ ള്‍.

‘ഞരമ്പെലി മ്പ്  ന്നി“വ  ചേര്‍ത്ത് വച്ച
ചുളിഞ്ഞ തോ
ല്‍  കൊണ്ട   മുടിയിട്ട‘ പോല്‍
ചരിഞ്ഞും ചാഞ്ഞും  നിട്ടിയ കൈയ്യു മായ്
യാചിക്കും മനുഷ്യക്കോലങ്ങള്‍ .

ജടയില്‍ ചന്ദ്രകലയും  തിരുനെറ്റി യില്‍
 ഭാസ്മക്ക റി യും ആ ചാര  ത്ത ഴമ്പും 
തിരുക ണ്ഠ മാകെ  കലികാല വിഷവും
പൊളളയാം സ്വരൂപത്തി ന്‍  ശൂന്യമാ൦ നെഞ്ചില്‍
 ശദ്ധ മാം സ്വര്‍ണ്ണത്തി
ല്‍ തീര്‍ത്ത കുരിശുമാലയും      
കൈയ്യില്‍ ചെങ്കൊടിയും   അരയി
ല്‍ വീരാളിപട്ടും  ധരിച്ച്
അണിയണിയായ് വരും സമരസഖാക്ക
ള്‍ .

മത  ഭ്രാന്തിനാല്‍ മതികെട്ട് മദയാനപോല്‍
കൊലവിളിയുമായ് കുതിച്ചുപായും യുവജനങ്ങള്‍
സ്വാര്‍ത്ഥരാം  സോഷ്യലിസ്റ്റ് കുബേരന്മാര്‍
ഫാസിസ്റ്റ് ഗാന്ധിയന്മാര്‍
ഭരിക്കാനറിയാതെ ഭരണ ഭാരം
 വിഴുപ്പു കെട്ടായ് ചുമലിലേറ്റി
അമറിയമറി ആവേശം കൊള്ളും
ഇരുകാലിമൃഗങ്ങള്‍ .
പൊരിച്ച കോഴിക്ക് ചുവന്ന പട്ടുടുപ്പ് അണിയിക്കും
പരിവര്‍ത്തന വാദികളാം വരട്ടു ചൊറിയന്മാര്‍ .

ചിന്തകര്‍ക്ക്  ചന്തം പോരാതെ
ചവറ്റുകുട്ടയില്‍  ചവിട്ടി താഴ്ത്തും
അത്തറില്‍   കുളിച്ച പുത്ത പാപ്പാന്മാര്‍,
മതേതര അഹിംസാവാദികള്‍.

വിലപേശി  കൊലചെയ്യും  കലാകാരന്മാര്‍
അവര്‍ക്ക് ‘പുരുഷകേസരീ‘ പുരസ്കാരം നല്കി  ആദരിക്കും
പുണ്യഭൂമി വാഴും ‘മോഴകള്‍’ .
 മാത്രവുമല്ല,
ദീര്‍ഘ നിദ്രയിലാണ്ട് ശയിക്കും ജനത്തേയും
കാണുന്നു  ഞാ  ഈ പുണ്യഭൂമിയി ല്‍.

1 അഭിപ്രായം: