അഴിമുഖത്തുനിന്ന് പുറകോട്ട് പുഴയിലൂടൊഴുകി വരും
കണ്ണുനീർ അലയലയായ് എൻ നെഞ്ച് തഴുകുമ്പോൾ
ഓർമ്മവരും ആ സ്നേഹനാളുകൾ.
അമ്മതൻ പ്രേമത്തിൻ അന്ധകാരമാം അഗാധതീരങ്ങൾ
ഇന്നു കാണുന്നു ഞാൻ വേർപാടിൻ വേദനയിലൂടെ.
ഓർമ്മതൻ തീരങ്ങളിൽ ഓടിയെത്താൻ മോഹമായ്
വരുന്നൂ ഞാനൊരു വാനമ്പാടിയായ്
നിൻ അഴിമുഖത്ത് ഒഴുകി നടക്കും
സ്നേഹ സായൂജ്യ നൌകയിലേറുവാൻ.
രാവണമാഹാത്മ്യം
-
വിശ്രവസ് അതായത് പുലസ്ത്യന്റെ മകൻ, പോരാ ബ്രഹ്മാവിന്റെ കൊച്ചു മകനു കൈകസിയിൽ
ഉണ്ടായ പുത്രൻ - അയ്യൊ പാവം - ബ്രാഹ്മണന്മാർ അടിച്ചിരുത്തിയ കീഴാളവർഗ്ഗം അല്ലെ?
അല്ല...
കംപ്യൂട്ടറില്‍ മലയാളം വായിക്കാം.
-
The first part of this post uses screen-shots of Malayalam text. This is to
enable those users who does not have any *Unicode Malayalam fonts*
installed...
അഴിമുഖത്തുനിന്ന് പുറകോട്ട് പുഴയിലൂടൊഴുകി വരും
മറുപടിഇല്ലാതാക്കൂനല്ല വരികള്‍
നല്ല വരികള്‍
മറുപടിഇല്ലാതാക്കൂഅഭിവാദ്യങ്ങള്...
കൊള്ളാം.
മറുപടിഇല്ലാതാക്കൂപക്ഷേ “പ്രേമത്തിന് അന്ധകാര“മോ?
തീരങ്ങള്‍ക്ക് ആഴമോ?
വരിക മരണത്തിന്റെ മൂഢാനുരാഗമേ...
എന്ന വരികള്‍ ഓര്‍ത്തുപോയി.
ഇതിലേ വന്നു എന്നറിയിച്ച പാവപ്പെട്ടവനും,പകൽകിനാവനും,ഗോവിന്ദൻകുട്ടിയ്കും പ്രത്യേക നന്ദി.
മറുപടിഇല്ലാതാക്കൂ